ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍ വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ- ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.